Friday, September 5, 2014

ഗുരുക്കന്മാർ കുട്ടികൾക്കുമുന്നിൽ

ഗുരുക്കന്മാരുടെ വാക്കുകൾ അന്തിമമായി കണക്കാക്കണമെന്ന് മോദി.                                     വസ്തുതകളും ആശയങ്ങളും കുട്ടികൾക്കുമുന്നിൽ തുറന്നുവയ്ക്കുക, സ്വതന്ത്രമായി പരിശോധിച്ചും ചിന്തിച്ചും സ്വന്തമായ നിഗമനങ്ങളിലെത്താൻ അവരെ പ്രാപ്തരാക്കുക ഇതാണ് അധ്യാപകൻ ചെയ്യേണ്ടത്. അവസാനവാക്ക് അടിച്ചേല്പിച്ച് അവരുടെ കൂമ്പടയ്ക്കുകയല്ല.
എന്നാൽ ‘മതപാഠശാലകൾ’ക്ക് ഇത് സഹിക്കാനാവില്ല.
മോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നവർ അതിൽ നിറഞ്ഞുനിൽക്കുന്ന വന്ധ്യംകരണരാഷ്ട്രീയം കാണുന്നതേയില്ല!

ഓണം

ഓണം നമ്മെ സമത്വ സ്വപ്നങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കട്ടെ.